Bible Versions
Bible Books

Jeremiah 21:3 (MOV) Malayalam Old BSI Version

1 സിദെക്കീയാരാജാവു മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചു:
2 ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങൾക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവൻ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകല അത്ഭുതങ്ങൾക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവർത്തിക്കും എന്നു പറയിച്ചപ്പോൾ യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
3 യിരെമ്യാവു അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ സിദെക്കീയാവോടു ഇപ്രകാരം പറയേണം:
4 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകൾക്കു പുറമെ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്‍വാൻ നിങ്ങളുടെ കയ്യിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാൻ മടക്കിച്ചു നഗരത്തിന്റെ നടുവിൽ കൂട്ടും.
5 ഞാൻ തന്നേയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധംചെയ്യും.
6 നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാൻ സംഹരിക്കും; അവർ മഹാമാരിയാൽ മരിക്കും.
7 അതിന്റെ ശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ ഭൃത്യന്മാരെയും ജനത്തെയും നഗരത്തിൽ മഹാമാരി, വാൾ, ക്ഷാമം എന്നിവെക്കു തെറ്റി ഒഴിഞ്ഞവരെ തന്നേ, ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിലും അവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും; അവൻ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
8 നീ ജനത്തോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.
9 നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്റെ ജീവൻ അവന്നു കൊള്ള കിട്ടിയതുപോലെ ഇരിക്കും.
10 ഞാൻ എന്റെ മുഖം നഗരത്തിന്നുനോരെ നന്മെക്കല്ല തിന്മെക്കത്രേ വെച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. അതിനെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീവെച്ചു ചുട്ടുകളയും.
11 യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടതു: യഹോവയുടെ വചനം കേൾപ്പിൻ!
12 ദാവീദ്ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ ക്രോധം തീപോലെ പാളി ആർക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിന്നു നിങ്ങൾ ദിവസംതോറും ന്യായം പാലിക്കയും കവർച്ചയായി ഭവിച്ചവനെ പീഡകന്റെ കയ്യിൽനിന്നു വിടുവിക്കയും ചെയ്‍വിൻ.
13 താഴ്വരയിലും സമഭൂമിയിലെ പാറയിലും പാർക്കയും ആർ ഞങ്ങളുടെ നേരെ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാൻ നിങ്ങൾക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
14 ഞാൻ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിന്നു തക്കവണ്ണം നിങ്ങളെ സന്ദർശിക്കും; ഞാൻ അവളുടെ കാട്ടിന്നു തീ വെക്കും; അതു അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
15 ദേവദാരുകൊണ്ടു മികെച്ചവനാകുവാന്‍ ശ്രമിക്കുന്നതിനാല്‍ നീ രാജാവായി വാഴുമോ? നിന്റെ അപ്പനും ഭക്ഷണപാനീയങ്ങള്‍ കഴിച്ചില്ലയോ? എന്നാല്‍ അവന്‍ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്നു അവന്നു നന്നായിരുന്നു.
16 അവന്‍ എളിയവന്നും ദരിദ്രന്നും ന്യായം പാലിച്ചുകൊടുത്തു; അന്നു അവന്നു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളതു? എന്നു യഹോവയുടെ അരുളപ്പാടു.
17 എന്നാല്‍ നിന്റെ കണ്ണും മനസ്സും അത്യാഗ്രഹം നിവര്‍ത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.
18 അതുകൊണ്ടു യഹോവ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുഅവനെക്കുറിച്ചു അവര്‍അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ചുഅയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.
19 യെരൂശലേമിന്റെ പടിവാതിലുകള്‍ക്കു പുറത്തു അവനെ വലിച്ചെറിഞ്ഞു ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.
20 ലെബാനോനില്‍ കയറിച്ചെന്നു നിലവിളിക്ക; ബാശാനില്‍നിന്നു നിന്റെ ശബ്ദം ഉയര്‍ത്തുക; അബാരീമില്‍നിന്നു നിലവിളിക്ക; നിന്റെ സകല സ്നേഹിയതന്മാരും തകര്‍ന്നുകിടക്കുന്നുവല്ലോ.
21 നിന്റെ ശുഭകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; നീയോഞാന്‍ കേള്‍ക്കയില്ല എന്നു പറഞ്ഞു; എന്റെ വാക്കു അനുസരിക്കാതിരിക്കുന്നതു ബാല്യംമുതല്‍ നിനക്കുള്ള ശീലം.
22 നിന്നെ മേയിക്കുന്നവരെ ഒക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്റെ സ്നേഹിതന്മാര്‍ പ്രവാസത്തിലേക്കു പോകും. അപ്പോള്‍ നീ നിന്റെ സകലദുഷ്ടതയുംനിമിത്തം ലജ്ജിച്ചു അമ്പരന്നുപോകും.
23 ദേവദാരുക്കളിന്മേല്‍ കൂടുവെച്ചു ലെബാനോനില്‍ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോള്‍ നീ എത്ര ഞരങ്ങും.
24 എന്നാണ, യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ കൊന്യാവു എന്റെ വലങ്കൈകൂ ഒരു മുദ്രമോതിരം ആയിരുന്നാലും ഞാന്‍ നിന്നെ ഊരി എറിഞ്ഞുകളയും എന്നു യഹോയുടെ അരുളപ്പാടു.
25 ഞാന്‍ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കയ്യിലും നീ ഭയപ്പെടുന്നവരുടെ കയ്യിലും ഏല്പിക്കും; ബാബേല്‍രാജാവായ നെബൂഖദ് നേസരിന്റെ കയ്യിലും കല്ദയരുടെ കയ്യിലും തന്നേ.
26 ഞാന്‍ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങള്‍ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവെച്ചു നിങ്ങള്‍ മരിക്കും.
27 അവര്‍ മടങ്ങിവരുവാന്‍ ആഗ്രഹിക്കുന്ന ദേശത്തേക്കു അവര്‍ മടങ്ങിവരികയില്ല.
28 കൊന്യാവു എന്ന ആള്‍, സാരമില്ല എന്നുവെച്ചു ഉടെച്ചുകളഞ്ഞൊരു കലമോ? ആര്‍ക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്റെ സന്തതിയെയും ത്യജിച്ചു, അവര്‍ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാന്‍ സംഗതി എന്തു?
29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക! ആളെ മക്കളില്ലാത്തവന്‍ എന്നും ആയുഷ്കാലത്തു ഒരിക്കലും ശുഭം വരാത്തവന്‍ എന്നും എഴുതുവിന്‍ ; ഇനി ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നു യെഹൂദയില്‍ വാഴുവാന്‍ അവന്റെ സന്തതിയില്‍ യാതൊരുത്തന്നും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
1 The word H1697 D-NMS which H834 RPRO came H1961 VQQ3MS unto H413 PREP Jeremiah H3414 from the LORD H3068 EDS , when king H4428 D-NMS Zedekiah H6667 sent H7971 unto H413 PREP-3MS him Pashur H6583 the son H1121 CMS of Melchiah H4441 , and Zephaniah H6846 the son H1121 CMS of Maaseiah H4641 the priest H3548 , saying H559 L-VQFC ,
2 Inquire H1875 , I pray thee H4994 IJEC , of the LORD H3068 EDS for H1157 us ; for H3588 CONJ Nebuchadnezzar H5019 king H4428 NMS of Babylon H894 LFS maketh war H3898 against H5921 PREP-1MP us ; if so be H194 ADV that the LORD H3068 EDS will deal H6213 VQY3MS with H854 us according to all H3605 his wondrous works H6381 , that he may go up H5927 from us .
3 Then said H559 W-VQY3MS Jeremiah H3414 unto H413 PREP them , Thus H3541 shall ye say H559 W-VQY3MS to H413 PREP Zedekiah H6667 :
4 Thus H3541 saith H559 VQQ3MS the LORD H3068 EDS God H430 CDP of Israel H3478 ; Behold H2009 , I will turn back H5437 the weapons H3627 of war H4421 that H834 RPRO are in your hands H3027 B-CFS-2MP , wherewith H834 RPRO ye H859 PPRO-2MS fight H3898 against the king H4428 NMS of Babylon H894 LFS , and against the Chaldeans H3778 , which besiege H6696 you without H2351 the walls H2346 , and I will assemble H622 them into H413 PREP the midst H8432 of this H2063 city H5892 D-GFS .
5 And I myself H589 PPRO-1MS will fight H3898 against H854 PART-2MP you with an outstretched H5186 hand H3027 and with a strong H2389 arm H2220 , even in anger H639 , and in fury H2534 , and in great H1419 wrath H7110 .
6 And I will smite H5221 the inhabitants H3427 of this H2063 D-DFS city H5892 D-GFS , both man H120 D-NMS and beast H929 D-NFS : they shall die H4191 of a great H1419 AMS pestilence H1698 .
7 And afterward H310 , saith H5002 the LORD H3068 EDS , I will deliver H5414 VQY1MS Zedekiah H6667 king H4428 NMS of Judah H3063 , and his servants H5650 , and the people H5971 , and such as are left H7604 in this H2063 D-DFS city H5892 BD-NFS from H4480 PREP the pestilence H1698 , from H4480 PREP the sword H2719 D-GFS , and from H4480 PREP the famine H7458 D-NMS , into the hand H3027 B-CFS of Nebuchadnezzar H5019 king H4428 NMS of Babylon H894 LFS , and into the hand H3027 of their enemies H341 , and into the hand H3027 of those that seek H1245 their life H5315 CFS-3MP : and he shall smite H5221 them with the edge H6310 L-CMS of the sword H2719 GFS ; he shall not H3808 ADV spare H2347 them , neither H3808 W-NADV have pity H2550 VQY3MS , nor H3808 W-NADV have mercy H7355 .
8 And unto H413 W-PREP this H2088 D-PMS people H5971 thou shalt say H559 , Thus H3541 saith H559 VQQ3MS the LORD H3068 EDS ; Behold H2009 , I set H5414 VQPMS before H6440 you the way H1870 NMS of life H2416 , and the way H1870 NMS of death H4194 .
9 He that abideth H3427 D-VQPMS in this H2063 D-DFS city H5892 BD-NFS shall die H4191 VQY3MS by the sword H2719 , and by the famine H7458 , and by the pestilence H1698 : but he that goeth out H3318 , and falleth H5307 to H5921 PREP the Chaldeans H3778 that besiege H6696 you , he shall live H2421 , and his life H5315 NMS-3MS shall be H1961 W-VQQ3FS unto him for a prey H7998 .
10 For H3588 CONJ I have set H7760 VQQ1MS my face H6440 CMP-1MS against this H2063 D-DFS city H5892 BD-NFS for evil H7451 , and not H3808 W-NPAR for good H2896 , saith H5002 the LORD H3068 EDS : it shall be given H5414 into the hand H3027 B-CFS of the king H4428 NMS of Babylon H894 LFS , and he shall burn H8313 it with fire H784 .
11 And touching the house H1004 of the king H4428 NMS of Judah H3063 , say , Hear H8085 VQI2MP ye the word H1697 CMS of the LORD H3068 NAME-4MS ;
12 O house H1004 CMS of David H1732 MMS , thus H3541 saith H559 VQQ3MS the LORD H3068 EDS ; Execute H1777 judgment H4941 NMS in the morning H1242 , and deliver H5337 him that is spoiled H1497 out of the hand H3027 M-GFS of the oppressor H6231 , lest H6435 CONJ my fury H2534 go out H3318 like fire H784 , and burn H1197 that none H369 W-NPAR can quench H3518 it , because H6440 M-CMP of the evil H7455 of your doings H4611 .
13 Behold H2009 , I am against H413 thee , O inhabitant H3427 of the valley H6010 , and rock H6697 NMS of the plain H4334 , saith H5002 the LORD H3068 EDS ; which say H559 , Who H4310 W-IPRO shall come down H5181 against H5921 PREP-1MP us ? or who H4310 W-IPRO shall enter H935 VQY3MS into our habitations H4585 ?
14 But I will punish H6485 you according to the fruit H6529 of your doings H4611 , saith H5002 the LORD H3068 EDS : and I will kindle H3341 a fire H784 CMS in the forest H3293 thereof , and it shall devour H398 all things H3605 NMS round about H5439 it .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×