Bible Versions
Bible Books

Jeremiah 35:16 (MOV) Malayalam Old BSI Version

1 യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
2 നീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്നു അവർക്കു വീഞ്ഞുകുടിപ്പാൻ കൊടുക്ക.
3 അങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി
4 യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതിൽ കാവൽക്കാരൻ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു.
5 പിന്നെ ഞാൻ, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു: വീഞ്ഞു കുടിപ്പിൻ എന്നു പറഞ്ഞു.
6 അതിന്നു അവർ പറഞ്ഞതു: ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു: നിങ്ങൾ ചെന്നു പാർക്കുന്ന ദേശത്തു ദീർഘയുസ്സോടെ ഇരിക്കേണ്ടതിന്നു
7 നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങൾക്കുണ്ടാകയുമരുതു; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ പാർക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
8 അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ
9 പാർപ്പാൻ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങൾക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.
10 ഞങ്ങൾ കൂടാരങ്ങളിൽ പാർത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.
11 എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ദേശത്തെ ആക്രമിച്ചപ്പോൾ ഞങ്ങൾ: വരുവിൻ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പിൽനിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങൾ യെരൂശലേമിൽ പാർത്തുവരുന്നു.
12 അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
13 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: എന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങൾ പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
14 രേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവർ നിവർത്തിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
15 നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിൻ; അന്യദേവന്മാരോടു ചേർന്നു അവരെ സേവിക്കരുതു; അപ്പോൾ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.
16 രേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാർ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.
17 അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പറഞ്ഞിട്ടും അവർ കേൾക്കയോ വിളിച്ചിട്ടും അവർ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാൻ അവർക്കു വിധിച്ചിരിക്കുന്ന അനർത്ഥമൊക്കെയും വരുത്തും.
18 പിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു,
19 എന്റെ മുമ്പാകെ നില്പാൻ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
20 അനന്തരം അവര്‍ പുസ്തകച്ചുരുള്‍ രായസക്കാരനായ എലീശാമയുടെ മുറിയില്‍ വെച്ചേച്ചു, അരമനയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.
21 രാജാവു ചുരുള്‍ എടുത്തുകൊണ്ടു വരുവാന്‍ യെഹൂദിയെ അയച്ചു; അവന്‍ രായസക്കാരനായ എലീശാമയുടെ മുറിയില്‍നിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നിലക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു.
22 അന്നു ഒമ്പതാം മാസത്തില്‍ രാജാവു ഹേമന്തഗൃഹത്തില്‍ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടില്‍ തീ കത്തിക്കൊണ്ടിരുന്നു.
23 യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുള്‍ മുഴുവനും നെരിപ്പോട്ടിലെ തീയില്‍ വെന്തുപോകുംവരെ നെരിപ്പോട്ടില്‍ ഇട്ടുകൊണ്ടിരുന്നു.
24 രാജാവാകട്ടെ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരില്‍ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
25 ചുരുള്‍ ചുട്ടുകളയരുതേ എന്നു എല്‍നാഥാനും ദെലായാവും ശെമര്‍യ്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവന്‍ അവരുടെ അപേക്ഷ കേട്ടില്ല.
26 അനന്തരം ബാരൂക്‍ എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാന്‍ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാല്‍ യഹോവ അവരെ ഒളിപ്പിച്ചു;
27 ചുരുളും ബാരൂക്‍ യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവു ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാല്‍
28 നീ മറ്റൊരു ചുരുള്‍ മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളില്‍ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതില്‍ എഴുതുക.
29 എന്നാല്‍ യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍രാജാവു വന്നു ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതില്‍ എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ചുരുള്‍ ചുട്ടുകളഞ്ഞുവല്ലോ.
30 അതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅവന്നു ദാവീദിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകല്‍ വെയിലും രാത്രിയില്‍ മഞ്ഞു ഏല്പാന്‍ എറിഞ്ഞുകളയും.
31 ഞാന്‍ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിക്കും; അവര്‍ക്കും യെരൂശലേംനിവാസികള്‍ക്കും യെഹൂദാപുരുഷന്മാര്‍ക്കും വരുത്തുമെന്നു ഞാന്‍ വിധിച്ചതും അവര്‍ ശ്രദ്ധിക്കാത്തതുമായ അനര്‍ത്ഥമൊക്കെയും ഞാന്‍ അവര്‍ക്കും വരുത്തും.
32 അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള്‍ എടുത്തു നേര്‍യ്യാവിന്റെ മകന്‍ ബാരൂക്‍ എന്ന എഴുത്തുകാരന്റെ കയ്യില്‍ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതില്‍ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു.
1 The word H1697 D-NMS which H834 RPRO came H1961 VQQ3MS unto H413 PREP Jeremiah H3414 from the LORD H3068 EDS in the days H3117 B-CMP of Jehoiakim H3079 the son H1121 of Josiah H2977 king H4428 NMS of Judah H3063 , saying H559 L-VQFC ,
2 Go H1980 VQFA unto H413 PREP the house H1004 CMS of the Rechabites H7397 , and speak unto H1696 them , and bring H935 them into the house H1004 CMS of the LORD H3068 EDS , into H413 PREP one H259 OFS of the chambers H3957 , and give them wine H3196 to drink H8248 .
3 Then I took H3947 Jaazaniah H2970 the son H1121 of Jeremiah H3414 , the son H1121 CMP-3MS of Habaziniah H2262 , and his brethren H251 NMP-3MS , and all H3605 NMS his sons H1121 , and the whole H3605 NMS house H1004 CMS of the Rechabites H7397 ;
4 And I brought H935 them into the house H1004 CMS of the LORD H3068 EDS , into H413 PREP the chamber H3957 of the sons H1121 CMS of Hanan H2605 , the son H1121 CMS of Igdaliah H3012 , a man H376 NMS of God H430 D-EDP , which H834 RPRO was by H681 the chamber H3957 of the princes H8269 , which H834 RPRO was above H4605 the chamber H3957 of Maaseiah H4641 the son H1121 CMS of Shallum H7967 , the keeper H8104 of the door H5592 :
5 And I set H5414 before H6440 L-CMP the sons H1121 of the house H1004 CMS of the Rechabites H7397 pots H1375 full H4392 of wine H3196 NMS , and cups H3563 , and I said H559 W-VQY1MS unto H413 PREP-3MP them , Drink H8354 ye wine H3196 .
6 But they said H559 W-VQY3MP , We will drink H8354 no H3808 NADV wine H3196 : for H3588 CONJ Jonadab H3122 the son H1121 of Rechab H7394 our father H1 commanded H6680 VPQ3MS us , saying H559 L-VQFC , Ye shall drink H8354 no H3808 NADV wine H3196 NMS , neither ye H859 PPRO-2MS , nor your sons H1121 forever H5704 PREP :
7 Neither H3808 ADV shall ye build H1129 house H1004 , nor H3808 ADV sow H2232 seed H2233 , nor H3808 ADV plant H5193 vineyard H3754 W-NMS , nor H3808 W-NADV have H1961 VQY3MS any : but H3588 CONJ all H3605 NMS your days H3117 ye shall dwell H3427 in tents H168 ; that H4616 L-CONJ ye may live H2421 many H7227 AMP days H3117 NMP in PREP the land H127 D-NFS where H834 RPRO ye H859 PPRO-2MS be strangers H1481 .
8 Thus have we obeyed H8085 the voice H6963 B-NMS of Jonadab H3082 the son H1121 of Rechab H7394 our father H1 in all H3605 NMS that H834 RPRO he hath charged H6680 us , to drink H8354 no H1115 L-NPAR wine H3196 NMS all H3605 NMS our days H3117 CMP-1MP , we H587 PPRO-1MP , our wives H802 , our sons H1121 , nor our daughters H1323 ;
9 Nor H1115 to build H1129 houses H1004 NMP for us to dwell H3427 in : neither H3808 NADV have H1961 VQY3MS we vineyard H3754 W-NMS , nor field H7704 , nor seed H2233 :
10 But we have dwelt H3427 in tents H168 , and have obeyed H8085 , and done H6213 according to all H3605 K-NMS that H834 RPRO Jonadab H3122 our father H1 commanded H6680 us .
11 But it came to pass H1961 W-VQY3MS , when Nebuchadnezzar H5019 king H4428 NMS of Babylon H894 LFS came up H5927 B-CFP into H413 PREP the land H776 D-GFS , that we said H559 , Come H935 , and let us go H935 to Jerusalem H3389 for fear H6440 M-CMP of the army H2428 of the Chaldeans H3778 , and for fear H6440 of the army H2428 of the Syrians H758 EMS : so we dwell H3427 at Jerusalem H3389 .
12 Then came H1961 W-VPY3MS the word H1697 CMS of the LORD H3068 EDS unto H413 PREP Jeremiah H3414 , saying H559 L-VQFC ,
13 Thus H3541 saith H559 VQQ3MS the LORD H3068 EDS of hosts H6635 , the God H430 CDP of Israel H3478 ; Go H1980 and tell H559 the men H376 L-NMS of Judah H3063 and the inhabitants H3427 of Jerusalem H3389 , Will ye not H3808 D-NPAR receive H3947 instruction H4148 to hearken H8085 to H413 PREP my words H1697 CMP-1MS ? saith H5002 the LORD H3068 NAME-4MS .
14 The words H1697 CMP of Jonadab H3082 the son H1121 CMP-3MS of Rechab H7394 , that H834 RPRO he commanded H6680 VPQ3MS his sons H1121 CMP-3MS not H1115 L-NPAR to drink H8354 wine H3196 NMS , are performed H6965 ; for unto H5704 PREP this H2088 D-PMS day H3117 D-AMS they drink H8354 none H3808 W-NPAR , but H3588 CONJ obey H8085 VQQ3MP their father H1 CMS-3MP \'s commandment H4687 CFS : notwithstanding I H595 W-PPRO-1MS have spoken H1696 VPQ1MS unto H413 you , rising early H7925 and speaking H1696 ; but ye hearkened H8085 VQQ3MP not H3808 W-NPAR unto H413 me .
15 I have sent H7971 also unto H413 PREP you all H3605 NMS my servants H5650 the prophets H5030 , rising up early H7925 and sending H7971 them , saying H559 L-VQFC , Return H7725 ye now H4994 IJEC every man H376 NMS from his evil H7451 D-AFS way H1870 M-CMS-3MS , and amend H3190 your doings H4611 , and go H1980 not H408 W-NPAR after H310 PREP other H312 AMP gods H430 EDP to serve H5647 them , and ye shall dwell H3427 in H413 PREP the land H127 D-NFS which H834 RPRO I have given H5414 VQQ1MS to you and to your fathers H1 : but ye have not H3808 W-NPAR inclined H5186 your ear H241 , nor H3808 W-NPAR hearkened H8085 unto H413 PREP me .
16 Because H3588 CONJ the sons H1121 of Jonadab H3082 the son H1121 of Rechab H7394 have performed H6965 the commandment H4687 CFS of their father H1 CMS-3MP , which H834 RPRO he commanded H6680 them ; but this H2088 D-PMS people H5971 hath not H3808 NADV hearkened H8085 VQQ3MP unto H413 me :
17 Therefore H3651 L-ADV thus H3541 saith H559 VQQ3MS the LORD H3068 EDS God H430 CDP of hosts H6635 , the God H430 CDP of Israel H3478 ; Behold H2009 , I will bring H935 VHPMS upon H413 PREP Judah H3063 and upon H413 PREP all H3605 NMS the inhabitants H3427 of Jerusalem H3389 all H3605 NMS the evil H7451 D-AFS that H834 RPRO I have pronounced H1696 VPQ1MS against H5921 PREP-3MP them : because H3282 ADV I have spoken H1696 VPQ1MS unto H413 PREP them , but they have not H3808 W-NPAR heard H8085 ; and I have called H7121 unto them , but they have not H3808 W-NPAR answered H6030 .
18 And Jeremiah H3414 said H559 VQQ3MS unto the house H1004 of the Rechabites H7397 , Thus H3541 saith H559 VQQ3MS the LORD H3068 EDS of hosts H6635 , the God H430 CDP of Israel H3478 ; Because H3283 ye have obeyed H8085 the commandment H4687 CFS of Jonadab H3082 your father H1 , and kept H8104 all H3605 NMS his precepts H4687 , and done H6213 according unto all H3605 NMS that H834 RPRO he hath commanded H6680 VPQ3MS you :
19 Therefore H3651 L-ADV thus H3541 saith H559 VQQ3MS the LORD H3068 EDS of hosts H6635 , the God H430 CDP of Israel H3478 ; Jonadab H3122 the son H1121 of Rechab H7394 shall not H3808 ADV want H3772 VNI3MS a man H376 NMS to stand H5975 before H6440 L-CMP me forever H3117 D-NMP .
Copy Rights © 2023: biblelanguage.in; This is the Non-Profitable Bible Word analytical Website, Mainly for the Indian Languages. :: About Us .::. Contact Us
×

Alert

×